Friday, July 18, 2014

ഹജ്ജിനോ ഉംറക്കോ പോകുന്നവരെ തടയല്‍

ഇബ്‌ഌ അബ്ബാസ്‌(റ) പറയുന്നു: നബി(സ)യെ ഉംറ:യില്‍ നിന്നും തടയപ്പെട്ടു. അന്നേരം അവിടുന്ന്‌ തന്റെ മുടി മുണ്ഡനം ചെയ്‌തു. ഭാര്യമാരുമായി സഹവസിച്ചു. ബലിയറുക്കുകയും ചെയ്‌തു. എന്നിട്ട്‌ അടുത്ത വര്‍ഷം ഉംറ: നിര്‍വ്വഹിച്ചു. (ബുഖാരി. 3.28.36)

ഇബ്‌ഌഉമര്‍(റ) പറയുന്നു: നിങ്ങള്‍ക്ക്‌ നബിയുടെ സുന്നത്ത്‌ മതിയാവുകയില്ലേ? നിങ്ങളില്‍ വല്ലവഌം ഹജ്ജില്‍ നിന്ന്‌ തടഞ്ഞാല്‍ കഅ്‌ബ: ത്വവാഫ്‌ ചെയ്‌തു സ്വഫാ-മര്‍വ്വായ്‌ക്കിടയില്‍ നടന്നശേഷം ഇഹ്‌റാമില്‍ നിന്ന്‌ പൂര്‍ണ്ണമായും വിരമിച്ചുകൊള്ളട്ടെ. അടുത്തവര്‍ഷം ഹജ്ജ്‌ നിര്‍വ്വഹിക്കട്ടെ. അന്നേരം ബലിയറുക്കുകയോ അതിന്‌ സാധ്യമല്ലെങ്കില്‍ പകരം വ്രതമഌഷ്‌ഠി ക്കുകയോ ചെയ്യണം. ഇബ്‌ഌ ഉമര്‍(റ) നിന്ന്‌ സാലിമും ഇപ്രകാരം ഉദ്ധരിക്കുന്നു. (ബുഖാരി. 3.28.37)

No comments:

Post a Comment

Note: Only a member of this blog may post a comment.